പാലാ ജൂബിലിക്കെത്തുന്നവരെ വരവേൽക്കുന്നത് ഇത്തവണ നോഹയുടെ പെട്ടകമാണ്.പഴയ നിയമത്തിൽ ചരിത്രത്തെ പുനരാവിഷ്ക്കരിച്ചിരിക്കയാണ് ഒരു പറ്റം കലാകാരന്മാർ മാസങ്ങളായി ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട്.പുഴക്കര മൈതാനിയിലാണ് വിസ്മയ ലോകം തീർത്തിരിക്കുന്നത് ഏകദേശം 25000 അടി വിസ്തീർണ്ണത്തിൽ ഉല്ലസിക്കാൻ ഒരു മായ പ്രപഞ്ചം ഒരുക്കിയിരിക്കുകയാണ് കലാകാരന്മാർ.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഡിസംബർ ഏഴു മുതൽ 40 ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷനാണ് ക്രമീകരിച്ചിരിക്കുന്നത് .ഉല്ലസിക്കാൻ ഒരിടം ഒരുക്കിയിരിക്കുന്ന സംഘാടകർ പാഘുഭക്ഷണ ശാലയും ,ഉത്തരേന്ത്യൻ വിഭവങ്ങളുടെ ഫുഡ് കോർട്ടും ഒരുക്കിയിരിക്കുന്നു.മൂന്നു നിൽഖ്അയോളം ഉയരമുള്ള യന്ത്ര ഊഞ്ഞാൽ ,യന്ത്രത്തൊട്ടിൽ;തീവണ്ടിയും ഒക്കെയാണ് സംഘാടകർ ജൂബിലിക്കെത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.വൈകിട്ട് 4 മുതൽ 9.30 വരെയാണ് മഹോത്സവത്തിന്റെ പ്രദേശന സമയം .
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
പാലാ നഗരസഭയുടെ അധികാരികളും ;കെ എസ് ഇ ബി ,ഫയർ ഫോഴ്സ് എന്നിവരുടെ ഭാഗത്തു നിന്നും രചനാത്മക സമീപനമാണ് ലഭിച്ചതെന്ന് സംഘാടകർ പാലാ മീഡിയാ സെന്ററിലെ വാർത്ത സമ്മളനത്തിൽ പറഞ്ഞു.ഗോപകുമാർ .ആനന്ദ് .ബെന്നി ൫തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)