തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സി ബുക്കും സ്മാര്‍ട്ടാക്കുന്നതിന്റെ പേരില്‍ നടക്കുന്നത് പിടിച്ചുപറി. പരമാവധി 15 രൂപ നിര്‍മാണ ചെലവ് വരുന്ന കാര്‍ഡിന് ഈടാക്കുന്നത് 200 രൂപയാണ്. ഓരോ കാര്‍ഡിനും കിട്ടുന്നതില്‍ 60 രൂപ പോകുന്നത് സ്വകാര്യ കമ്പനിക്കാണെന്നും റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)