Kerala
തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു.
ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ല. മേയർക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാൻ കഴിയുന്നില്ല. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ മന്ത്രി ചോദിച്ചു.
DPC ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കൈയിൽ കിട്ടിയത്. ഉടൻ നടപടി സ്വീകരിച്ചു.ഡിഎംഒമാരുടെ നിയമനം ഉടൻ നടത്തും. തനിക്ക് സ്വന്തമായി ഒരാളെ വിളിച്ച് DMO ആക്കാൻ പറ്റുമോ? മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മലമ്പുഴയിലെ അവയവ ദാന മാലിന്യത്തെ കുറിച്ചും ആരോഗ്യമന്ത്രി പ്രതികരിച്ചു.
അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും. ഏറ്റവും വേദനയുള്ള സന്ദർഭത്തിലാണ് ബന്ധുക്കൾ അവയവദാനത്തിന് രംഗത്ത് വരുന്നത്.
സർക്കാറിനെ സംബന്ധിച്ച് ആവുക, ദാനം ചെയ്ത അവയവം എത്രയും പെട്ടെന്ന് എത്തിക്കേണ്ട ഇടത്ത് എത്തിക്കുക. അവയവ കച്ചവട മാഫിയ നമ്മുടെ സംസ്ഥാനത്തുണ്ട്. ED കഴിഞ്ഞദിവസം ചില ആശുപത്രികളിൽ പരിശോധന നടത്തിയിരുന്നു.ED യോട് ഞങ്ങൾക്ക് രാഷ്ട്രീയ സമീപനം ഉണ്ട്. പക്ഷേ അവർ എവിടെയെങ്കിലും ഒരു പരിശോധനയും നടത്താൻ പാടില്ലന്ന നിലപാട് ഞങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.