Kerala

സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് എല്ലാ മൈക്ക് ഓപ്പറേറ്റർ മാർക്കും ഉപയോഗിക്കാം എന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധാരണ ജനകം

Posted on

സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് എല്ലാ മൈക്ക് ഓപ്പറേറ്റർ മാർക്കും ഉപയോഗിക്കാം എന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധാരണ ജനകംകേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് ഉപയോഗിക്കുന്നത് മോട്ടോർ നിയമപ്രകാരം പെർമിറ്റ് ലംഘനം ആണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതി നൽകിയിരുന്നു കൊമേഴ്സ്യൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, സ്പീഡ് ഗവർണർ, ജിപിഎസ് മുതലായ സംവിധാനങ്ങൾ ഉണ്ടാവണമെന്നും അത് മൈക്ക് സാക്ഷന് അനുവദിക്കപ്പെടുന്ന തുണ പോർട്ടറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആ കാരണത്താലാണ് സ്വകാര്യ വാഹനങ്ങൾക്ക് തുണ പോർട്ടറിൽ നിന്നും മൈക്ക് സാംഗ്ഷൻ ലഭിക്കുന്നത് എന്നും പോർട്ടറിൽ ഉള്ള പിഴവുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പരാതി സമർപ്പിച്ചിട്ടുള്ളത്

മേൽപ്പറഞ്ഞ പരാതി സംബന്ധമായ കാര്യങ്ങൾ അന്വേഷണ വിധേയമായി നടപ്പാക്കുന്നതിന് ബഹു: പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം ലോ ആൻഡ് ഓർഡർ എഡിജിപിക്ക് പരാതിയുടെ നിജസ്ഥിതികൾ പരിശോധിച്ചു ബഹു: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച അപ്രകാരം ബഹു മുഖ്യമന്ത്രിക്ക് നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരം മന്ത്രിസഭയുടെ തീരുമാനം ബഹു : ഗവർണറുടെ അംഗീകാരത്തിനായി വിടുകയും ആ അംഗീകാരം ലഭിച്ചതിന് അടിസ്ഥാനമാക്കി പെർമിറ്റിന് അപേക്ഷിക്കുന്ന തുണ പോർട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട്? ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ മൈക്ക് ഓപ്പറേറ്റർ ജെയിംസ് മാത്യു, വേണുഗോപാൽ, എന്നിവർ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും. അതിനെ അടിസ്ഥാനമാക്കി 2025 നവംബർ 28, 29 തീയതികളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി താൽക്കാലിക ഉത്തരവ് നൽകിയിട്ടുണ്ട്.

ആ ഉത്തരവിൽ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു ഹർജിക്കാരായ ജെയിംസ് മാത്യുവിനും, വേണുഗോപാലനും തങ്ങളുടെ വാഹനങ്ങൾക്ക് മൈക്ക് സാങ്ഷൻ ലഭിക്കുന്നതിനായി തുണ പോർട്ടിൽ മാറ്റങ്ങൾ വരുത്താം എന്നാൽ ജെയിംസ് മാത്യു പ്രതികളായി ചേർക്കപ്പെട്ട ഒന്നു മുതൽ 9 വരെയുള്ള ആളുകളെയും വേണുഗോപാൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഒന്നു മുതൽ ആറു വരെയുള്ള പ്രതികളെയും ഉള്ളവരെ കേൾക്കുന്നതിനായി
ബഹുമാനപ്പെട്ട ഹൈക്കോടതി 2025ഡിസംബർ മാസം 4 -ാം തീയതി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ഇത് കോടതി പരിഗണിക്കപ്പെട്ടാൽ അതുവരെയുമാണ് ഈ താൽക്കാലിക വിധിയുടെ കാലാവധി നിലനിൽക്കും തുടർന്ന്കോടതി ഇതിൽ ഒരു തീരുമാനം എടുത്താൽ മാത്രമേ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകൂ

എന്നാൽ വ്യാജമായ വാട്സ്ആപ്പ് സന്ദേശങ്ങളും ടെസ്റ്റുകളും പത്രക്കുറിപ്പുകളും നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംവിധാനങ്ങൾ മൈക്ക് ഓപ്പറേഷൻ മാരായ പലരും നടത്തപ്പെടുന്നുണ്ട്.ജെയിംസ് മാത്യുവിന്റെ പരാതിയിൽ 9ാം പ്രതിയും വേണു ഗോപാലന്റെ പരാതിയിൽ 6-ാം പ്രതിയുമായ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ടിന് നോട്ടീസ് ലഭിക്കുകയോ?മെസഞ്ചർ വഴി ഒരു അറിയിപ്പ് ലഭിക്കുകയോ? ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും ഹർജിക്കാരുടെ അഭിഭാഷകരിൽ
നിന്നോ ഉണ്ടായിട്ടില്ല?

എന്നാൽ ഇത് പരാതിക്കാരൻ ആയ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം മനസ്സിലാക്കിയിട്ടുള്ളത് പത്രമാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനമാക്കി കണ്ടതിനു ശേഷം ബഹു: ഹൈക്കോടതിയുടെ പകർപ്പ് സൈറ്റിൽ നിന്നും കണ്ടെത്തുകയും അതിനെ തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം.മേൽപ്പറഞ്ഞ വിധിപ്രസ്താവനയിൽ കൃത്യമായി ഹൈക്കോടതി ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

താൽക്കാലികമായ ഈ വിധി ഹർജിക്കാരായ ജെയിംസ് മാത്യുവിനും, വേണുഗോപാലനും മാത്രമായി നൽകപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പത്രമാധ്യമങ്ങളിൽ, മൈക്ക് ഓപ്പറേറ്റർമാരുടെ സംഘടനകൾ കൂടാതെ മറ്റ് ഓപ്പറേറ്റർമാർ അത് തങ്ങൾക്ക് ലഭ്യമായ വിധിയാണ് എന്ന രീതിയിൽ പത്രമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നവമാധ്യമമായ ഫേസ്ബുക്കിലും നൽകപ്പെട്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

ആ വാർത്ത പിൻവലിച്ച് മാപ്പ് അവർ പറയേണ്ടതാണ്. നിലവിൽ ഇലക്ഷൻ കാലഘട്ടങ്ങളിൽ മത്സരിക്കപ്പെടുന്ന സ്ഥാനാർത്ഥികളെയും രാഷ്ട്രീയപാർട്ടികളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട്.ഈ താൽക്കാലിക വിധി ലഭിക്കാത്ത മൈക്ക് ഓപ്പറേറ്റർമാർ നിയമവ്യവസ്ഥകൾ പാലിച്ചു മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളെയും പാർട്ടികളെയും പൊതുജനങ്ങളെയും കബളിപ്പിക്കുകയും ഇലക്ഷനിൽ മത്സരിച്ച് വിജയിക്കപ്പെടുന്നവരുടെ വിജയത്തിന് മങ്ങൽ ഏൽപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.

അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ച മൈക്ക് ഓപ്പറേറ്റസ് അസോസിയേഷൻ ഭാരവാഹികളും ഓപ്പറേറ്റർമാരും തങ്ങളുടെ എല്ലാം സ്വകാര്യവാഹനങ്ങൾ പ്രചരണങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാം എന്ന രീതിയിൽ സ്റ്റേ ലഭ്യമായി എന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതവും നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.അത് അവസാനിപ്പിച്ച് പൊതുസമൂഹത്തോടും. രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും മാപ്പ് പറയണമെന്ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് എല്ലാ മൈക്ക് ഓപ്പറേറ്റർ മാർക്കും ഉപയോഗിക്കാം എന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധാരണ ജനകംകേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് സ്വകാര്യ വാഹനങ്ങൾ അനൗൺസ്മെന്റ്ന് ഉപയോഗിക്കുന്നത് മോട്ടോർ നിയമപ്രകാരം പെർമിറ്റ് ലംഘനം ആണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതി നൽകിയിരുന്നു കൊമേഴ്സ്യൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, സ്പീഡ് ഗവർണർ, ജിപിഎസ് മുതലായ സംവിധാനങ്ങൾ ഉണ്ടാവണമെന്നും അത് മൈക്ക് സാക്ഷന് അനുവദിക്കപ്പെടുന്ന തുണ പോർട്ടറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആ കാരണത്താലാണ് സ്വകാര്യ വാഹനങ്ങൾക്ക് തുണ പോർട്ടറിൽ നിന്നും മൈക്ക് സാംഗ്ഷൻ ലഭിക്കുന്നത് എന്നും പോർട്ടറിൽ ഉള്ള പിഴവുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പരാതി സമർപ്പിച്ചിട്ടുള്ളത്

മേൽപ്പറഞ്ഞ പരാതി സംബന്ധമായ കാര്യങ്ങൾ അന്വേഷണ വിധേയമായി നടപ്പാക്കുന്നതിന് ബഹു: പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം ലോ ആൻഡ് ഓർഡർ എഡിജിപിക്ക് പരാതിയുടെ നിജസ്ഥിതികൾ പരിശോധിച്ചു ബഹു: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച അപ്രകാരം ബഹു മുഖ്യമന്ത്രിക്ക് നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരം മന്ത്രിസഭയുടെ തീരുമാനം ബഹു : ഗവർണറുടെ അംഗീകാരത്തിനായി വിടുകയും ആ അംഗീകാരം ലഭിച്ചതിന് അടിസ്ഥാനമാക്കി പെർമിറ്റിന് അപേക്ഷിക്കുന്ന തുണ പോർട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട്? ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ മൈക്ക് ഓപ്പറേറ്റർ ജെയിംസ് മാത്യു, വേണുഗോപാൽ, എന്നിവർ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും. അതിനെ അടിസ്ഥാനമാക്കി 2025 നവംബർ 28, 29 തീയതികളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി താൽക്കാലിക ഉത്തരവ് നൽകിയിട്ടുണ്ട്.

ആ ഉത്തരവിൽ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു ഹർജിക്കാരായ ജെയിംസ് മാത്യുവിനും, വേണുഗോപാലനും തങ്ങളുടെ വാഹനങ്ങൾക്ക് മൈക്ക് സാങ്ഷൻ ലഭിക്കുന്നതിനായി തുണ പോർട്ടിൽ മാറ്റങ്ങൾ വരുത്താം എന്നാൽ ജെയിംസ് മാത്യു എതിർകക്ഷികളായി ഒന്നു മുതൽ 9 വരെയുള്ള ആളുകളെയും വേണുഗോപാൽ എതിർകക്ഷികളായി ചേർക്കപ്പെട്ടിട്ടുള്ള ഒന്നു മുതൽ ആറു വരെയുള്ള ഉള്ളവരെയും കേൾക്കുന്നതിനായി
ബഹുമാനപ്പെട്ട ഹൈക്കോടതി 2025ഡിസംബർ മാസം 4 -ാം തീയതി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ഇത് കോടതി പരിഗണിക്കപ്പെട്ടാൽ അതുവരെയുമാണ് ഈ താൽക്കാലിക വിധിയുടെ കാലാവധി നിലനിൽക്കും തുടർന്ന് കോടതി ഇതിൽ ഒരു തീരുമാനം എടുത്താൽ മാത്രമേ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകൂ

എന്നാൽ വ്യാജമായ വാട്സ്ആപ്പ് സന്ദേശങ്ങളും ടെസ്റ്റുകളും പത്രക്കുറിപ്പുകളും നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംവിധാനങ്ങൾ മൈക്ക് ഓപ്പറേഷൻ മാരായ പലരും നടത്തപ്പെടുന്നുണ്ട്.ജെയിംസ് മാത്യുവിന്റെ പരാതിയിൽ 9ാം എതിർകക്ഷിയും വേണു ഗോപാലന്റെ പരാതിയിൽ 6-ാം എതിർകക്ഷിയും ആയ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ടിന് നോട്ടീസ് ലഭിക്കുകയോ?മെസഞ്ചർ വഴി ഒരു അറിയിപ്പ് ലഭിക്കുകയോ? ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും ഹർജിക്കാരുടെ അഭിഭാഷകരിൽ
നിന്നോ ഉണ്ടായിട്ടില്ല?

എന്നാൽ ഇത് എതിർകക്ഷിയായ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം മനസ്സിലാക്കിയിട്ടുള്ളത് പത്രമാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനമാക്കി കണ്ടതിനു ശേഷം ബഹു: ഹൈക്കോടതിയുടെ പകർപ്പ് സൈറ്റിൽ നിന്നും കണ്ടെത്തുകയും അതിനെ തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം.

മേൽപ്പറഞ്ഞ വിധിപ്രസ്താവനയിൽ കൃത്യമായി ഹൈക്കോടതി ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.താൽക്കാലികമായ ഈ വിധി ഹർജിക്കാരായ ജെയിംസ് മാത്യുവിനും, വേണുഗോപാലനും മാത്രമായി നൽകപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പത്രമാധ്യമങ്ങളിൽ, മൈക്ക് ഓപ്പറേറ്റർമാരുടെ സംഘടനകൾ കൂടാതെ മറ്റ് ഓപ്പറേറ്റർമാർ അത് തങ്ങൾക്ക് ലഭ്യമായ വിധിയാണ് എന്ന രീതിയിൽ പത്രമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നവമാധ്യമമായ ഫേസ്ബുക്കിലും നൽകപ്പെട്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

ആ വാർത്ത പിൻവലിച്ച് മാപ്പ് അവർ പറയേണ്ടതാണ്. നിലവിൽ ഇലക്ഷൻ കാലഘട്ടങ്ങളിൽ മത്സരിക്കപ്പെടുന്ന സ്ഥാനാർത്ഥികളെയും രാഷ്ട്രീയപാർട്ടികളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട്.ഈ താൽക്കാലിക വിധി ലഭിക്കാത്ത മൈക്ക് ഓപ്പറേറ്റർമാർ നിയമവ്യവസ്ഥകൾ പാലിച്ചു മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളെയും പാർട്ടികളെയും പൊതുജനങ്ങളെയും കബളിപ്പിക്കുകയും ഇലക്ഷനിൽ മത്സരിച്ച് വിജയിക്കപ്പെടുന്നവരുടെ വിജയത്തിന് മങ്ങൽ ഏൽപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.

അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ച മൈക്ക് ഓപ്പറേറ്റസ് അസോസിയേഷൻ ഭാരവാഹികളും ഓപ്പറേറ്റർമാരും തങ്ങളുടെ എല്ലാം സ്വകാര്യവാഹനങ്ങൾ പ്രചരണങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാം എന്ന രീതിയിൽ സ്റ്റേ ലഭ്യമായി എന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതവും നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.അത് അവസാനിപ്പിച്ച് പൊതുസമൂഹത്തോടും. രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും മാപ്പ് പറയണമെന്ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version